"ഇരിക്കുകയാണെങ്കിൽ കേവലം മരിക്കുകമാത്രം ചെയ്യുക. നടക്കുകയാണെങ്കിൽ കേവലം നടക്കുകമാത്രം ചെയ്യുക. സർവ്വോപരി ചഞ്ചലനാകാതിരിക്കുക. നിങ്ങൾ എന്തുതന്നെ ചെയ്യുകയാണെങ്കിലും സാധ്യമായത്രയും സമ്പൂർണ്ണമായി ത്തന്നെ അതു ചെയ്യുക.' ഓഷോ, നർമ്മരസപ്രദാനവും പ്രവചനാതീതവുമായ ഈ ലഘുഭാ ഷണങ്ങളിൽ അനന്യമായ ഉൾക്കാഴ്ചയോടെയും പിന്തുണ യോടെയും ഓരോ വ്യക്തിയോടും ഓഷോ വളരെയേറെ വൈയക്തികമായി പ്രതികരിക്കുന്നു.