ഓരോ തലമുറയും അതിന്റെ ശക്തിയുടെ സാഹിത്യത്തിന് ജന്മമേകുന്നു. ഇത്തരം ര നയ്ക്ക് അക്ഷരാർത്ഥത്തിൽ അനുവാചകന്റെ ജീവിതത്തെ മാറ്റിമറിക്കാനുള്ള കരുത്തു ഈ പാരമ്പര്യത്തിൽ അസംഖ്യം ജീവിതങ്ങളെ സ്വാധീനിക്കാൻ നിയുക്തമായ ഒന്നാണ് വിശ്വോത്തര സെയിൽസ്മാൻ രായിരം വർഷം മുമ്പ് ജീവിച്ചിരുന്ന ഒട്ടകറുക്കനായ ഹാഫിദിന്റെയും തന്റെ താ ജീവിതാവസ്ഥ സമുദ്ധരിക്കാനുള്ള അവന്റെ ഉൽക്കടമായ അഭിവാഞ്ചയുടെയും ഇതി ഹാസമാണ് ഇത്. കച്ചവടസംഘ പ്രമുഖനും ഗുരുവുമായ പത്രോസ്, ഹാഫിദിന്റെ നൈസർഗ്ഗിക കഴിവു തെളിയിക്കുന്നതിന് ഒരു മേലങ്കി വിറ്റഴിക്കുവാൻ അവനെ ബ നിന്ന് യാത്രയാക്കുന്നു. വൻ പരാജയപ്പെടുകയും പക്ഷേ, പകരം ആ മേലങ്കി ഒരു സത്രത്തിനരികെയുള്ള ഗുഹക്കുള്ളിലെ ഒരു നവജാതശിശുവിനു ചൂടു പ കരുന്നതിന് ദയാമസണമായി സമ്മാനിക്കുകയും ചെയ്യുന്നു. ഹാഫിദ് ലജ്ജിതനായി കച്ചവടസംഘത്തിലേക്കു മടങ്ങുന്നു. എന്നാൽ അവന്റെ തലയ്ക്കു മുകളിൽ ഒരു തിളങ്ങുന്ന നക്ഷത്രം അവനെ അനുഗമിച്ചിരുന്നു. ഈ പ്രതിഭാ സത്തെ ദൈവദത്തമായ ഒരു അടയാളമായി പാസ് വ്യാഖ്യാനിക്കുന്നു. അങ്ങനെഹാഫിദിന്റെ അഭിലാഷങ്ങളെല്ലാം പൂർത്തീകരിക്കുവാൻ ആവശ്യമായ ഞാനം ഉൾക്കൊള്ളുന്ന പത്തു പ്രാചീനചുരുളുകൾ പത്രോസ് അവന് നൽകുന്നു. കൂടാതെ മൗലികമായ ചുരുളുകളിലെ ലിഖിതങ്ങളുടെ പൂർണ്ണരൂപം സായാതീതമായ ഈ കഥ അവതരിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും മഹാനായ വിൽപ്പനക്കാരനാകു വാൻ ഹാഫിദ് അവയുടെ വിജയരഹസ്യങ്ങൾ പ്രാവർത്തികമാക്കി.... അവ അവന് നേടി കൊടുത്തതെന്തോ അത് നിങ്ങൾക്ക് നേടിത്തരാൻ അവയ്ക്ക് കഴിയും... എന്തെന്നാൽ നാം എല്ലാവരും വില്പനക്കാരാണ്. തന്നെയുമല്ല, നാം കൈവരിക്കുന്ന ജീവിതവി ജയം നാം എപ്രകാരം നമ്മെ തന്നെ മറ്റുള്ളവർക്ക് വിറ്റഴിക്കുന്നു എന്നതിനെമുഖമായി ആശ്രയിച്ചിരിക്കുന്നു. ഗ്രന്ഥകർത്താവിനെക്കുറിച്ച് ഓഗ് മാന്റിനോ 1976 ൽ തന്റെ 52-ാം വയസ്സിൽ ഒരു ഭാവാത്മകമായ മനോഭാവത്ത ടെ, ഷിക്കാഗോ കേന്ദ്രീകൃതമായ സക്സസ് അൺലിമിറ്റഡ് എന്ന മാസികയുടെ അധ്യ ക്ഷസ്ഥാനം വിട്ടു. തുടർന്ന് മുഴുവൻ സമയ ഗ്രന്ഥരചനയ്ക്കും പ്രബോധനത്തിനുമായി അദ്ദേഹം തന്നെത്തന്നെ സമർപ്പിച്ചു. രാജ്യത്ത് ഏറ്റവും അധികം ആവശ്യക്കാരുള്ള പ്രഭാ ഷകൻ എന്ന നിലയിൽ ഇന്റർനാഷണൽ സ്പീക്കേഴ്സ് ഹാൾ ഓഫ് ഫെയിം - ൽ അദ്ദേഹ ത്തിന് അംഗത്വം ലഭിച്ചു.